അബ്ദുന്നാസിര്‍ മഅ്ദനിയെ തെളിവിന്‍റെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷ ലഭിച്ച മഅദനിയെ വെറുതെ വിടണമെന്നാവിശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം പാസാക്കിയെന്നുമാണ് മുരളിധരന്‍ പറഞ്ഞത്. പ്രഗ്യാസിങ് ഠാക്കൂറുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടി നല്‍കുമ്പോഴായിരുന്നു മുരളിധരന്‍റെ വസ്തുത വിരുദ്ധമായ പ്രസ്താവന.